Follow us on Social Media
Back

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തി​ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഊഷ്മള സ്വീകരണം; ഉഭയകക്ഷി ബന്ധം പുതിയ അധ്യായത്തിലേക്ക്​മുംബൈ:​ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ (Sir Keir Starmer) രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം സ്റ്റാർമർ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.​മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ഉൾപ്പെടെയുള്ളവർ മുംബൈ വിമാനത്താവളത്തിൽ

കൊല്ലം:പശ്ചിമബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തുന്ന ബംഗാൾ സ്വദേശിയെ തിരുവനന്തപുരത്ത് എക്സൈസ് പിടികൂടി. രാകേഷ് മണ്ഡൽ എന്നയാളെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 18.63 ഗ്രാം ബ്രൗൺ ഷുഗറും 22 ഗ്രാമോളം കഞ്ചാവും

കൊല്ലം: വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ സ്വകാര്യ റിസോർട്ട് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് മർദ്ദനമേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇത് റിസോർട്ടിലെ വാട്ടർ

സോചി (റഷ്യ) – റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. "തൻ്റെ രാജ്യത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന വളരെ വിവേകമുള്ള നേതാവാണ്" മോദിയെന്ന് പുടിൻ പറഞ്ഞു. വൽദായി ഡിസ്കഷൻ ക്ലബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും റഷ്യയും തമ്മിലുള്ള 'വിശേഷാധികാരമുള്ള തന്ത്രപരമായ പങ്കാളിത്തം' (privileged strategic partnership) ഊട്ടിയുറപ്പിക്കുന്നതായും പുടിൻ വ്യക്തമാക്കി. റഷ്യയുമായുള്ള ഊർജ്ജബന്ധത്തിന്റെ പേരിൽ

सोची (रूस) – रूसी राष्ट्रपति व्लादिमीर पुतिन ने प्रधानमंत्री नरेंद्र मोदी को "एक बहुत बुद्धिमान नेता जो सबसे पहले अपने देश के बारे में सोचते हैं" कहकर उनकी सराहना की। वल्दाई डिस्कशन क्लब में बोलते हुए, पुतिन ने दोनों देशों

മൊറാദാബാദ്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബജ്‌റങ് ദള്‍ നേതാവിനെ വെടിവച്ചു കൊന്നു. മൊഹല്ല സൂരജ് നഗര്‍ സ്വദേശിയും ബജ്‌റങ് ദള്‍ ബ്ലോക്ക് കണ്‍വീനറുമായ ശോഭിത്താണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഏതാനും മാസം മുമ്പ് ഒരു പെണ്‍കുട്ടിയുടെ പോസ്റ്റില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രദേശവാസികളായ അവിനാശും കൂട്ടുകാരും ശോഭിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പ്രശ്‌നം

അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല, ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജന്‍സി അന്വേഷിക്കണം ശബരിമലയിലെ സ്വത്തുക്കളെക്കുറിച്ച് അടിയന്തരമായി ഒരു സമഗ്രമായ ഓഡിറ്റ് നടത്തണം ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണ്ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി

കൊല്ലം: തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 65 വർഷം കഠിന തടവ്.72,000 രൂപ ശിക്ഷയും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചു.ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്.ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കേസിലാണ് പ്രതി ഹസൻ കുട്ടിക്ക് 65 വർഷം കോടതിശിക്ഷ വിധിച്ചത്.പോക്സോ