Follow us on Social Media
Back

കൊല്ലം:സമഗ്രമായ പ്രവര്‍ത്തന മികവിന് സി.ഡി.എസുകള്‍ക്ക് ലഭിച്ച ഐ.എസ്.ഓ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്.സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന മികവില്‍ ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സമ്പൂര്‍ണ

ചങ്ങനാശ്ശേരി: എൻഎസ്എസ് നേതൃത്വത്തിൽ വലിയ പ്രതിസന്ധി.ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ സംഘടനയ്ക്കുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്നു. വിവിധ കരയോഗങ്ങളിൽ നിന്ന് അദ്ദേഹത്തിനെതിരെ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചങ്ങനാശ്ശേരിയിലെ നായർ കുടുംബത്തിലെ നാല് അംഗങ്ങൾ പ്രതിഷേധിച്ച് എൻഎസ്എസിൽ നിന്നും രാജിവെച്ചതോടെ വിവാദം കൂടുതൽ ശക്തിയായി.സംഘടനയുടെ പരമ്പരാഗത നിലപാടുകളോട് വിരുദ്ധമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ചാണ്

पटना - बिहार विधानसभा चुनावों के मद्देनजर, नेशनल ब्रॉडकास्टिंग न्यूज इंडिया (NBNI) और इसके सहयोगी समाचार पत्र, द नेशनल मैसेंजर ने राज्य भर में एक व्यापक प्री-पोल सर्वे शुरू किया है। अधिकारियों ने बताया कि एनबीएनआई केवल वही सर्वेक्षण परिणाम जारी

പാറ്റ്ന: ബീഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ന്യൂസ് ഇന്ത്യ (NBNI)യും, അതിന്റെ സഹപത്രമായ ദി നാഷണൽ മെസ്സഞ്ചറും ചേർന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രീപോൾ സർവേയ്ക്ക് തുടക്കമായി. ജനങ്ങളുടെ യഥാർത്ഥ അഭിപ്രായങ്ങളും രാഷ്ട്രീയ ചലനങ്ങളും അടയാളപ്പെടുത്തുന്ന വസ്തുനിഷ്ഠമായ സർവേ ഫലം മാത്രമേ എൻബിഎൻ ഇന്ത്യ പുറത്തിറക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ ഉയർച്ച-താഴ്ചകൾ,

ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. ജെയ്‌നമ്മ കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. സെബാസ്റ്റ്യന്റെ മൊഴി കോടതിയിൽ സമർപ്പിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ വേളാങ്കണ്ണിയിൽ ഉപേക്ഷിച്ചതായാണ് വിവരം. തെളിവെടുപ്പിനായി സെബാസ്റ്റ്യനെ അവിടേക്ക് കൊണ്ടുപോകും.

नई दिल्ली – भारत ने पहली बार एक रेल-आधारित मोबाइल लॉन्चर से अपनी अगली पीढ़ी की अग्नि-प्राइम मिसाइल का सफलतापूर्वक परीक्षण किया है। 2,000 किलोमीटर तक की मारक क्षमता वाली यह मिसाइल, देश की रक्षा को और अधिक मजबूत बनाती

ന്യൂഡൽഹി – ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അടുത്ത തലമുറ മിസൈലായ അ​ഗ്നി-പ്രൈം റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ, രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇത് വഴി മിസൈലുകൾക്ക് റെയിൽ മാർഗം രാജ്യത്തുടനീളം അതിവേഗം വിന്യസിക്കാൻ സാധിക്കും. വിദൂര സ്ഥലത്ത് വെച്ചാണ് പരീക്ഷണം നടന്നത്.